ജഗതി, ഇന്നസെൻറ് ഇരുവരും മലയാളികളുടെ ഹാസ്യത്തിന്റെ രാജാക്കന്മാരായിരുന്നു. ഇന്നസെൻറ് വിയോഗം ജഗതിച്ചേട്ടൻ അറിഞ്ഞോ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതറിഞ്ഞ് ജഗതി ചേട്ടൻൻ്റെ കണ്ണുകൾ നിറഞ്ഞുഒയുകിയെന്ന് വീട്ടുകാർ പറയുന്നു. അദ്ദേഹം ഇന്നസെൻറ് വാർത്തകൾ കേൾക്കുമായിരുന്നു. എന്നാൽ ഭാര്യ ആ ന്യൂസ് മാറ്റുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മായില്ല ഒരിക്കലും എന്നാണ്. ഇന്നസെന്റിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പുകളും സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. കാബൂളിവാല എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കന്നാസും കടലാസും എന്ന കഥാപാത്രങ്ങൾ. ചവർപൊറുക്കികളായ സുഹൃത്തുക്കൾ കന്നാസും കടലാസും. മലയാളി മനസ്സിനെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് നമ്മെ വിട്ടു പോയത്. ഇപ്പോഴും അത് വിശ്വസിക്കാൻ ആകുന്നില്ല. ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ട്രോളുകളായി പുറത്തിറങ്ങുന്നു..
കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം. ഗവ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കണ്ണൂർ ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച സംഭവത്തിൽ പിടിയിലായ പ്രതി ഡൽഹി സ്വദേശി ഷാറൂഖ് സയ്ഫിക്ക് മഞ്ഞപ്പിത്തം ബാധിച്ചു. ഇത് വൈദ്യ പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്ന് പ്രതിയെ ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.. ഇന്ന് പതിനൊന്നരയോടെയാണ് ഷാറൂഖ് സയ്‌ഫിയെ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയത്. രക്ത പരിശോധനയിലൂടെ മഞ്ഞപ്പിത്ത ബാധയു ണ്ടെന്ന് കണ്ടെത്തിയത്. ഇതേ തുടർന്ന് ഡോക്ടർമാർ പ്രതിയെ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. . അഞ്ചുമണിക്കൂറോളം നീണ്ട വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി അടക്കമുള്ള ഉന്നത പോലീസുകാർ ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ഫോറൻസിക് വിഭാഗത്തിൻറെ പരിശോധനകളും ഉണ്ടായിരുന്നു. പ്രതിക്ക് സാരമായി പൊള്ളലേറ്റില്ലെന്നും വിവരം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കണമെന്നാണ് അന്വേഷണസംഘം ഉദ്ദേശിച്ചത്. രോഗബാധ സ്വീകരിച്ചതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉണ്ടാകില്ല. ആരോഗ്യനില കൂടി കണക്കിലെടുത്താകും തീരുമാനിക്കുക . സാധ്യമെങ്കിൽ നാളെ കോടതിയിൽ ഹാജരാക്കണം എന്ന...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ